വിളറിയശരത്കാല രാത്രിയിൽ ശോകംകലർന്ന മോഹങ്ങളാൽ, ചിരിതൂവിയതാരകത്തിൽ, മിഴിയുടക്കിയനിമിഷം മിന്നി പൊലിഞ്ഞു മിഴിനീർതുള്ളി, കാറായിയെത്തിയ മേഘക്കൂട്ടമേ, നിലാവൊളിയുടെദൃശ്യപ്രകാശത്തെ നിന്നുള്ളിലേക്ക് നീ ഏറ്റുവാങ്ങുന്നുവോ, ജീവിതമാകുന്ന സങ്കടത്തോണിയിൽ കൈക്കുടന്നയിൽ അർപ്പിച്ചതെൻ്റെമിഴിപൂക്കൾ

Comments